അകവൂര്‍ നാരായണന് അന്തരിച്ചു

ദീര്‍ഘകാലം ദില്ലി സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. പത്തൊന്‍പതാം നൂറ്റാണ്ടിലെ കവിതാ പ്രസ്താനത്തെക്കുറിച്ചെഴുതിയ വെണ്മണി പ്രസ്ഥാനം ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി. മൂന്ന് ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്.
1994ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മുഴുവന്‍ സമയ ഭാഷാ ഗവേഷണത്തില്‍ മുഴുകി. 1929ല്‍ എറണാകുളത്തെ അകവൂര്‍ മനയിലാണ് അദ്ദേഹം ജനിച്ചത്.
1954ല്‍ തൃശൂരിലെ കേരളവര്‍മ കോളെജില്‍ അധ്യാപകനായിക്കൊണ്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടര്‍ന്ന് 1968ല്‍ ദില്ലി സര്‍വ്വകലാശാലയില്‍ അധ്യാപകനായി.
1950മുതല്‍ ഹിന്ദു ദിനപ്പത്രത്തില്‍ മലയാളം പുസ്തകങ്ങളുടെ നിരൂപണം എഴുതിയിരുന്നു. കഥകളിലുടെ അന്തര്‍ ദേശീയ സെന്ററിന്റെ ചെയര്‍മാനായും പ്രണവം എന്ന മാസികയുടെ പത്രാധിപരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അകവൂരിന്റെ ലോകം, വ്യക്തി വിവേകം, കൃഷി ബോധിനി തുടങ്ങി ഇരുപതിലേറെ പുസ്തകങ്ഹള് രചിച്ചിട്ടുണ്ട്. അകവൂര്‍ ഗൗരിയാണ് ഭാര്യ. മക്കള്‍ എഎന്‍ രാജന്, എന്‍ എന്‍ അനുജന്, എന്‍എന്‍ ആശ.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications