ഇന്ത്യക്കാരനെതിരെ വീണ്ടും ആക്രമണം

കൂട്ടുകാരിയുടെ വീടിനുമുന്നില്‍ ടാക്സിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് യുവാവ് അക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. കുത്തിയ ശേഷം ഇവര്‍ ഓടിമറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂട്ടുകാരിയുമായി ഫോണില്‍ സംസാരക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവാവിന്റെ നിലവിളി ഫോണിലൂടെ കേട്ടതിനെ തുടര്‍ന്ന് പുറത്തേക്ക് ഓടിയെത്തിയപ്പോള്‍ രക്തമൊലിപ്പിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് കൂട്ടുകാരി പറഞ്ഞതായി ആസ്ത്രേലിയയിലെ ദി ഏജ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുത്തേറ്റു വീണ യുവാവിനെ മിനിറ്റുകള്‍ക്കുള്ളില്‍ റോയല്‍ മെല്‍ബണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവ് വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന ടാക്സിയുടെ പിന്‍ഭാഗത്ത് മറ്റേതോ വാഹനം വന്നിടിച്ചതായും സൂചനയുണ്ട്. സമീപത്ത് നിന്ന് മറ്റൊരു വാഹനത്തിന്റെ തകര്‍ന്ന ഹെഡ്ലൈറ്റിന്റെ അവശിഷ്ടം ലഭിച്ചതായി പൊലീസ് പറഞ്ഞു.
എന്നാല്‍ അക്രമത്തിനുപിന്നില്‍ വംശീയവിധ്വേഷം ഇല്ലെന്ന് പോലീസ് വക്താവ് ജോണ്സണ് പറഞ്ഞു. 2009 ജൂണ്‍ മുതല്‍ ഇതുവരെ 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓസ്ട്രേലിയയില്‍ ആക്രമണത്തിനിരയായത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications