ഝാര്‍ഖണ്ഡില്‍ തൂക്ക് സഭക്ക് സാധ്യത

ജഗന്തപ്പൂരില് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍മുഖ്യമന്ത്രി മധുകോഡയുടെ ഭാര്യയുമായ ഗീതാ കോഡയുടെ വിജയമാണ് ആദ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് ജെഎംഎം ഇത്തവണ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലാലുപ്രസാദ് യാദവിന്റെ ആര്.ജെ.ഡി 10 സീറ്റിലും സ്വതന്ത്രര്‍ 12 ഇടത്തും മുന്നിലാണ്. നക്സല്‍ ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടണ്ണലിന് ഒരുക്കിയിരിക്കുന്നത്.
2005ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 81ല്‍ 30 സീറ്റുകള്‍ നേടി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 17 സീറ്റുകളോടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകളും, ആര്.ജെ.ഡിക്ക് ഏഴു സീറ്റുകളും ജനതാദള്‍ യുണൈറ്റഡിന് ആറു സീറ്റുകളും ലഭിച്ചു. സ്വതന്ത്രര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി 12 സീറ്റുകള്‍ ലഭിച്ചു.
2005ന് ശേഷം ജാര്‍ഖണ്ഡില്‍ നാല് മുഖ്യമന്ത്രിമാര്‍ മാറിമാറി വന്നു. ഏറ്റവുമൊടുവില്‍ കോഴ ആരോപണം നേരിടുന്ന മധു കോഡ വരെ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ വന്നു. കോഡ മന്ത്രിസഭയും ന്യൂനപക്ഷമായതോടെ കഴിഞ്ഞ 11 മാസമായി ഗവര്‍ണര്‍ ഭരണത്തിന്റെ കീഴിലായിരുന്നു സംസ്ഥാനം.
-
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
ഭരണചക്രം ആർക്ക്? ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ












Click it and Unblock the Notifications