ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പെരുന്നയില്‍

മന്നത്ത് ആചാര്യന്റെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്ര മന്ത്രിസഭയിലും സമുദായത്തിന് അര്‍ഹമായ പ്രധാന്യം ലഭിക്കാതിരുന്നതിന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എന്‍എസ്എസ് സംസ്ഥാന പ്രസിഡന്റ് പിവി നീലകണ്ഠപ്പിള്ള വെള്ളിയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പെരുന്നയിലെത്തിയതെന്ന് കരുതപ്പെടുന്നു.
രാവിലെ പെരുന്നയിലെത്തിയ ഉമ്മന്‍ ചാണ്ടി മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയുടെ വിദശദാശംങ്ങള് വെളിപ്പെടുത്താന്‍ ഇരു നേതാക്കളും തയ്യാറായില്ല.
അതേസമയം കോണ്‍ഗ്രസിനെക്കുറിച്ച് വെള്ളിയാഴ്ച പറഞ്ഞതില്‍ ഒരു മാറ്റവും ഇന്ന് ഉണ്ടായിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപണിക്കര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കുള്ള വേദി ഇതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications