സമരം അവസാനിപ്പിച്ചിട്ട് മതി നിരക്ക് വര്‍ദ്ധന

സ്വകാര്യ ബസ് സമരം നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്ന ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. സമരം അവസാനിപ്പിയ്ക്കുന്നത് വരെ സമരത്തിനെതിരായ കേസുകള്‍ പരിഗണിയ്ക്കുമെന്നും കോടതി അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കോടതിയുടെ ആശങ്ക ജനങ്ങളുടെ ദുരിതത്തിലാണ്. അതിന് അടിയന്തരമായി പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടത്. ബസ് നിരക്കു വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഡിവിഷന് ബഞ്ച് കുറ്റപ്പെടുത്തി.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ബസ്സുടമകള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് സത്യവാങ്മൂലം നല്കി. ബസ്സുടമകള്‍ക്കെതിരെ എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ബസ്സുടമകളുടെ വാദം. സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയെന്നത് ആരുടെയും മൗലികാവകാശമല്ല. കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് എസ്മ പ്രയോഗിക്കാന്‍ അധികാരമുള്ളൂവെന്ന് അവര്‍ സത്യവാങ്മൂലം നല്കി. തുടര്‍ന്ന് കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് സംസ്ഥാന സര്‍ക്കാരും സമരത്തെ നേരിടുന്നതിനായി കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications