രുചിക കേസില്‍ ആദ്യ അറസ്റ്റ്

കാര്‍ മോഷണ കേസില്‍ രുചികയുടെ സഹോദരന് അശു ഗിര്ഹോത്രയ്ക്കും, സുഹൃത്ത് സന്ദീപിനും പങ്കുണ്ടെന്ന് സാക്ഷി പറഞ്ഞ ഗജേന്ദ്ര സിംഗിനെയാണ് പൂനെയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
രുചിക കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന ആദ്യ അറസ്റ്റാണിത്. വാഹന മോഷണക്കേസില്‍ അശു തന്നെ സഹായിച്ചിരുന്നതായി സിംഗ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് ഗജേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പൂനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
1994ല്‍ കാര്‍ മോഷണ കേസുമായി പൊലീസ് ഗജേന്ദ്ര സിംഗിനെ അറസ്റ്റു ചെയ്യുകയും പിന്നീട് രക്ഷപ്പെട്ട ഇയാളെ കുറ്റവാളിയായി പ്രഖ്യാപിയ്ക്കുകയുംചെയ്തിരുന്നു.
രുചികയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്.
അതേസമയം കേസിലെ മുഖ്യപ്രതിയും ഹരിയാന മുന്‍ ഡിജിപിയുമായ എസ് പിഎസ് റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിട്ടും പൊലീസ് അയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications