കെമിക്കല്‍ അലിയെ തൂക്കിക്കൊന്നു

1988 ല്‍ ഹലാബ്ജ നഗരത്തില്‍ വിഷവാതകം പ്രയോഗിക്കാന്‍ ഉത്തരവു നല്‍കിയതിനാണ് ശിക്ഷിച്ചത്. അയ്യായിരത്തോളം കുര്‍ദുകളാണ് അന്ന് കൊല്ലപ്പെട്ടത്. സാധാരണ പൗരന്മാരെ വിഷവാതക പ്രയോഗത്തിലൂടെ കൂട്ടക്കൊല ചെയ്ത ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യം എന്നു വിശേഷിപ്പിച്ചാണു കോടതി വധശിക്ഷ നല്‍കിയത്.
ആദ്യ വധശിക്ഷ 2007 ഒക്ടോബറില്‍ നടപ്പാക്കേണ്ടതായിരുന്നു. നിയമപരമായ തര്‍ക്കങ്ങള്‍മൂലം വിധി നടപ്പാക്കുന്നതു മുടങ്ങുകയായിരുന്നു. 1988 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ തുടര്‍ച്ചയായി കുര്‍ദുകളെ കൂട്ടക്കൊല ചെയ്തതിനാണിത്.
ഇറാന്‍ഇറാക്ക് യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഷിയാ കലാപം അടിച്ചമര്‍ത്താന്‍ അവരെ വധിച്ചതിനു 2008 ഡിസംബറില്‍ രണ്ടാമത്തെ ശിക്ഷയും ലഭിച്ചു. 1999 ല്‍ നടത്തിയ ഷിയ കൂട്ടക്കൊലയുടെ പേരില്‍ 2009 മാര്‍ച്ചില്‍ മൂന്നാമത്തെ ശിക്ഷയും ലഭിച്ചു. രാസവാതക പ്രയോഗത്തിലൂടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തതോടെയാണ് കെമിക്കല്‍ അലി എന്ന പേരു വീണത്.
അലിയെ തൂക്കിക്കൊന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇറാഖില്‍ മൂന്ന് ചാവേര്‍ കാര്‍ബോംബ് സ്ഫോടനങ്ങളുണ്ടായി.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications