ബെല്ലാരിയില്‍ കെട്ടിടം തകര്‍ന്ന് 5 മരണം

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗാന്ധി നഗറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം സമീപത്തെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുകളിലേക്കാണ് തകര്‍ന്ന് വീണത്. തകര്‍ച്ചയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മൂന്നു നില ഭൂമിക്കടിയിലേക്ക് താഴ്ന്നു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ 40 ഓളം പേര് ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലിക്കാരില്‍ ഭൂരിഭാഗവും ആന്ധ്രയിലെ ശ്രീകാകുളം, കര്‍ണാടകയിലെ ഗുല്‍ബര്‍ഗ എന്നിവടങ്ങളില്‍ നിന്നുള്ളവരായിരുന്നു.
റിപ്പബ്ലിക് ദിനം പ്രമാണിച്ച് കോളജിന് അവധിയായതിനാല്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വീടുകളിലേക്ക് പോയിരുന്നതിനാല്‍ വന്‍ അത്യാഹിതമാണ് ഒഴിവായത്. മരിച്ചവരില്‍ രണ്ട് പേര് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളാണ്. തകര്‍ന്ന കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ബി.ശ്രീരാമലു, ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications