സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാറിന് സമന്‍സ്

കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതായി മജിസ്ട്രേട്ട് ലോകേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.
പ്രതികള്‍ ഫെബ്രുവരി 17ന് കോടതിയില്‍ ഹാജരാകണം. സിബിഐ അന്വേഷക സംഘം സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.
അതേസമയം കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന സിബിഐയുടെയും വാദിഭാഗത്തിന്റെയും ആവശ്യം കോടതി തള്ളി.
ആരോപണ വിധേയരുടെ സാന്നിദ്ധ്യം കേസ് വിചാരണയില്‍ ഉറപ്പുവരുത്തേണ്ടത് സിബിഐ ആണെന്ന് കോടതി പറഞ്ഞു.
12 പേരുടെ മരണത്തിന് വഴിവെച്ച പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ജനുവരി 13നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
1984 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അയിരക്കണക്കിന് സിഖ് വംശജരാണ് കൂട്ടക്കൊലചെയ്യപ്പെട്ടത്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications