കയ്യേറ്റം: യുഡിഎഫ് നേതൃയോഗം ചേരുന്നു

കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും പ്രക്ഷോഭ പരിപാടികളുമാണ് യോഗം ചര്‍ച്ച ചെയ്യും. വൈകിട്ട് മൂന്നിനാണ് യോഗം ആരംഭിക്കുന്നത്. യുഡിഎഫ് ഘടകകക്ഷികളിലെ ഒരോരുത്തര് വീതമാകും പങ്കെടുക്കുക. അടുത്തദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തിന്റെ മുന്നോടിയായിട്ടാണ് കൊച്ചിയിലെ യോഗം.
സിപിഎം കൈയ്യേറ്റങ്ങള്ക്കെതിരായി യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വയനാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും വയനാട്ടിലേയും മൂന്നാറിലേയും കയ്യേറ്റ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെനിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ നേതൃയോഗത്തില്‍ അവതരിപ്പിക്കും.
ചെറുകിടക്കാരെ ഉപദ്രവിയ്ക്കാതെയുള്ള കയ്യേറ്റമൊഴിപ്പിക്കലാകണം മൂന്നാറില്‍ വേണ്ടതെന്നാണ് യുഡിഎഫിലെ പൊതു അഭിപ്രായം. വയനാട്ടിലെ കയ്യേറ്റങ്ങള്‍ ഇടതുമുന്നണിയ്ക്കെതിരെ തൊടുക്കാന്‍ കഴിയുന്ന ശക്തമായ ആയുധങ്ങളായാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications