സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ കാണാനില്ല

ഇതേത്തുടര്‍ന്ന് സജ്ജന്‍ കുമാറിന്റെ സുരക്ഷാചുമതലയുള്ള പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ദില്ലി പോലീസിലെ കോണ്‍സ്റ്റബിള്‍ റാംനിരോഹയാണ് ഫിബ്രവരി 19 മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്ന വിവരം മേലധികാരികളെ അറിയിച്ചത്.
സജ്ജന്‍കുമാറിന് സെഡ്പ്ലസ് സുരക്ഷയാണ് നല്‍കിയിരുന്നത്. സജ്ജന്‍കുമാറിന്റെ സഹോദരനും സൗത്ത് ദില്ലി എം.പി യുമായ രമേഷ്കുമാറിന്റെ വീട് നിരീക്ഷണത്തിലാണ്.
സിഖ് വിരുദ്ധ കലാപത്തിനു വഴിവെച്ച പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫിബ്രവരി 13നാണ് സിബിഐ സജ്ജന്കുമാറിനെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
ഇതിനുശേഷം നാലുതവണ സജ്ജന്റെ വീട് പരിശോധിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് സിബിഐ. അറിയിച്ചു. എന്നാല്‍ സജ്ജന്‍കുമാര്‍ ഒളിവിലില്ലെന്നും നിയമപരിരക്ഷ നേടാനുള്ള ശ്രമത്തിലാണെന്നുമാണ് അഭിഭാഷകന് കോടതിയെ അറിയിച്ചത്.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications