കോര്‍ട്ട് മാര്‍ഷല്‍ വനിതാ ഓഫീസര്‍ക്ക് തടവ്

2004 നവംബറില്‍ നടന്ന ഒരു സൈനിക വിചാരണ കേസില്‍ ജഡ്ജ് അഡ്വക്കേറ്റ് ആയിരിക്കെ പ്രതിഭാഗം അഭിഭാഷകന്റെ പക്കല്‍ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതാണ് മേജര്‍ ഡിംപിളിനെതിരെയുള്ള കുറ്റം. ബുധനാഴ്ച നടന്ന സൈനിക വിചാരണയില്‍ ഡിംപിളിനെതിരെ ആരോപിയ്ക്കപ്പെട്ട മൂന്ന് കുറ്റങ്ങള്‍ ശരിയെന്ന് കണ്ടെത്തിയിരുന്നു. െ
കെക്കൂലി വാങ്ങി പദവി ദുരുപയോഗം ചെയ്യല്‍, കോര്‍ട്ട് മാര്‍ഷല്‍ നേരിടുന്ന എന്ന സൈനികന് വാദിഭാഗം വക്കീലിനെ നിര്ദ്ദേശിച്ചുവെന്നതടക്കമുള്ളതാണ് ഡിംപിളിനെതിരെയുള്ള മറ്റു കുറ്റങ്ങള്‍. പരാതി തെളിയിക്കപ്പെട്ടതിനാല്‍, സൈനിക നിയമത്തിലെ 69, 63 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. കേണല്‍ സഞ്ജീവ് ജോസിന്റെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ രാത്രിവരെ നീണ്ടു.
2007 ല്‍ തുടങ്ങിയ വിചാരണ പലകാരണങ്ങളാല്‍ ദീര്‍ഘകാലം നീട്ടിവച്ചിരുന്നു. വിചാരണയ്ക്ക് ഹാജരാവാത്തതിനെ തുടര്‍ന്ന് ഡിംപിളിനെ ഫെബ്രുവരി ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും സായുധസേന ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം വിട്ടയച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications