സ്ത്രീകളുടെ രോഷം ക്ഷണിച്ചുവരുത്തരുത്: അമര്‍ സിങ്

വനിതാ ബില്ലിനെ എതിര്‍ത്ത് അനാവശ്യമായി സ്ത്രീകളുടെ രോഷം ക്ഷണിച്ചു വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റിന്റെ അന്തസ് ഹനിക്കുന്ന രീതിയില്‍ സമാജ് വാദി പാര്‍ട്ടി എംപിമാര്‍ പെരുമാറിയതിനെ അമര്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
ജെഡി(യു) അധ്യക്ഷന്‍ ശരത് യാദവിന്റെ എതിര്‍പ്പ് വകവയ്ക്കാതെ വനിതാ ബില്ലിനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ തീരുമാനത്തെ അമര്‍ സിങ് അഭിനന്ദിച്ചു.
അതേസമയം വനിതാ സംവരണ ബില്‍ നിലവിലുള്ള രീതിയില്‍ നടപ്പാക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്കു സംവരണം കൊണ്ടുവരുന്ന സംവിധാനം ഏര്‍പ്പെടുത്തണം. രാജ്യസഭയില്‍ നിന്ന് എംപിമാരെ പുറത്താക്കിയ അധ്യക്ഷന്റെ നടപടി സ്വേഛാധിത്യപരമാണ്- മുലായം അഭിപ്രായപ്പെട്ടു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications