നേതാവിനെ തീരുമാനിക്കുന്നത് വ്യക്തിയല്ല: കരുണാനിധി

തനിക്ക് മാത്രമായി പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരമില്ല. ഏതെങ്കിലും വ്യക്തിയല്ല പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് കരുണാനിധി പറഞ്ഞു. മൂത്തമകന് അഴഗിരിക്കുള്ള മറുപടിയായാണ് കരുണാനിധിയുടെ പ്രസ്താവന വ്യാഖ്യാനിയ്ക്കപ്പെടുന്നത്.
കരുണാനിധിക്ക് ശേഷം മറ്റാരേയും നേതാവായി അംഗീകരിക്കില്ലെന്ന അഴഗിരിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്. മക്കള്‍ പോരിനെക്കുറിച്ചുള്ള ചോദ്യത്തിന് അഴഗിരിയും സ്റ്റാലിനും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നായിരുന്നു കരുണാനിധിയുടെ മറുപടി. മക്കള്‍ തമ്മില്‍ ചേരിപ്പോരുണ്ടായാല് അത് എന്നെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാം-അദ്ദേഹം വിശദീകരിച്ചു.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications