കിഷന്‍ജി ജീവനോടെയിരിക്കുന്നു: മാവോയിസ്റ്റുകള്‍

മാര്‍ച്ച് 24ന് ഹതിലോത്ത് വനമേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കിഷന്‍ജി കൊല്ലപ്പെട്ടിരിയ്ക്കാമെന്ന് സൈനികവൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് മാവോയിസ്റ്റുകള്‍ രംഗത്തുവന്നിരിയ്ക്കുന്നത്.
75 സിആര്‍പിഎഫ് ജവാന്മാരെ ഛത്തീസ്ഗഡില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ പ്രസ്താവന. മാര്‍ച്ച് 24ന് ലാല്‍ഗഡില്‍ സൈന്യം നടത്തിയ നീക്കത്തില്‍ സംസ്ഥാന, കേന്ദ്ര കമ്മിറ്റി അംഗങ്ങളോ പോളിറ്റ്ബ്യൂറോ അംഗങ്ങളോ കൊല്ലപ്പെട്ടിട്ടില്ലെന്ന് പിടിഐയ്ക്ക് നല്കിയ ഫാക്സ് സന്ദേശത്തില്‍ മാവോവിസ്റ്റ് നേതാക്കള്‍ അറിയിച്ചു.
ലാല്‍ഗഡിലെ നിരപരാധികളെയാണ് ആക്രമിച്ചു കൊന്നത്. കിഷന്‍ജി മരിച്ചുവെന്നു പ്രചരിപ്പിച്ച് സംഘടനയുടെ നീക്കത്തെ ദുര്‍ബലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഒറീസയിലെ മാവോയിസ്റ്റ് നേതൃത്വം നല്കിയ സന്ദേശത്തില്‍ പറയുന്നു.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications