നിത്യാനന്ദയ്ക്ക് ചെരുപ്പേറ് !!

നിത്യാനന്ദയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസിന്റെ വാഹനത്തില്‍ കയറ്റി ഇരുത്തിയ ഉടനാണ് ചെരിപ്പേറുണ്ടായത്. നിത്യാനന്ദയെ ഹാജരാക്കാന്‍ കൊണ്ടുവരുന്നത് അറിഞ്ഞ് മജിസ്ട്രേറ്റിന്റെ വീടിനു വെളിയിലായി ഒട്ടേറെ ആളുകള്‍ കൂടിയിരുന്നു.
മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്ന് നിത്യാനന്ദ പുറത്ത് വന്ന ശേഷം പൊലീസിന്റെ വാഹനത്തിലേക്ക് കയറിയ ഉടന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ അസഭ്യം പറഞ്ഞുകൊണ്ട് തന്റെ ചെരുപ്പ്് സ്വാമിക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് നിത്യാനന്ദയെയും സഹായി നിത്യ ഭക്താനന്ദയെയും വാഹനത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
നിത്യാനന്ദയെയും ഒപ്പം അറസ്റ്റിലായ അടുത്ത അനുയായി ഭക്താനന്ദയെയും കര്‍ണാടക സിഐഡി പ്രത്യേക ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ സ്വാമിയും കൂട്ടരും ഒളിവില്‍ താമസിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക സിഐഡി ഹിമാചല്‍ പൊലീസുമായി ബന്ധപ്പെട്ടതും അറസ്റ്റ് നടന്നത്തിയതും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications