വിഡ്ഢിവിളി: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം
ബാതം: ഇന്‍ഡൊനേഷ്യക്കാര്‍ വിഡ്ഢികളാണെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ഡൊനേഷ്യന് കപ്പല്ഫാക്ടറിയില് ഇന്ത്യക്കാര്‍ക്ക് മര്‍ദനം.
കപ്പല്‍ശാലയിലെ പതിനായിരത്തോളം വരുന്ന പ്രാദേശിക ജീവനക്കാരാണ് ഇന്ത്യന്‍ തൊഴിലാളികളെ മര്‍ദിച്ചത്. ഇന്ത്യന്സൂപ്പര്വൈസറാണ് ഇന്തോനേഷ്യക്കാര്‍ വിഡ്ഢികളാണെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.
മര്‍ദ്ദനത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് 41 ഇന്ത്യക്കാരെ സംഭവസ്ഥലത്തുനിന്ന് മാറ്റി. ബാതമിലെ പി.ടി ഡ്രൈഡോക്ക് വേള്‍ഡ് ഗ്രഹയിലെ ജീവനക്കാരാണ് സൂപ്പര്‍വൈസറുടെ പരാമര്‍ശത്തില്‍ പ്രകോപിതരായത്.
സൂപ്പര്‍വൈസറുടെ പരാമര്‍ശം തങ്ങളുടെ നാടിന്റെ അന്തസ്സിന് കളങ്കമായെന്നും അതിനാലാണ് ക്രുദ്ധരായതെന്നും ജീവനക്കാര്‍ പറഞ്ഞു. അക്രമത്തിനിടെ ഇരുപതോളം വാഹനങ്ങളും ഇവര്‍ കത്തിച്ചിട്ടുണ്ട്.
ആക്രമണം നിയന്ത്രിക്കാന്‍ നാനൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. കനത്ത സുരക്ഷയിലാണ് ഇന്ത്യക്കാരെ സ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തിനുശേഷം ഇന്‍ഡൊനീഷ്യന്‍ തൊഴിലാളികള്‍ ഫാക്ടറിക്കുമുന്നില് തടിച്ചുകൂടി അവരുടെ ദേശീയഗാനം പാടി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications