പണം വാങ്ങി കലാപം: മുത്തലികിനെതിരെ കേസെടുത്തു

ഹുബ്ലി, ധര്‍വാദ് പോലീസാണ് മുത്തലിക്കിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് കര്‍ണാടക ഡി.ജി.പി. അജയകുമാര്‍ സിങ് പറഞ്ഞു.
മുത്താലിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യം ഉള്‍ക്കൊള്ളുന്ന സി.ഡി കൈമാറാന്‍ സ്വകാര്യ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂര്‍ അടക്കം മൂന്ന് നഗരങ്ങളില്‍ കലാപം സൃഷ്ടിക്കാന്‍ പണം വാങ്ങി മുത്താലിക് ധാരണയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് തെഹല്കയും ഹെഡ്ലൈന്‍സ് ടുഡേയും ഒളിക്യാമറ ദൃശ്യങ്ങളിലൂടെ പുറത്തുവിട്ടത്.
ദൃശ്യം പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ മുത്താലിക് മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു.
തന്നെ സമീപിച്ചവരില്‍ നിന്നും 5000 രൂപ സംഭാവന വാങ്ങുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ശ്രീരാമസേനയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്നും കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുത്താലിക് അവകാശപ്പെട്ടിരുന്നു
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications