കാരാട്ട് അഹങ്കാരി; ആത്മകഥയുമായി സോമനാഥ്

അസഹിഷ്ണുവും അഹങ്കാരിയുമാണ് കാരാട്ടെന്ന് കീപ്പിങ് ദ ഫെയിത്ത് മെമ്മയേഴ്സ് ഓഫ് എ പാര്ലമെന്റേറിയന് എന്ന് പേരിട്ടിരിയ്ക്കുന്ന പുസ്തകത്തില്‍ സോമനാഥ് പറയുന്നു.
തന്നെ പാര്‍ട്ടിയില്‍ നിന്നും തന്നെ പിന്തള്ളിയതിന് പിന്നിലെ പ്രധാനി കാരാട്ടാണ്. 17 അംഗ പൊളിറ്റ്ബ്യൂറോയില്‍ വെറും അഞ്ച് പേര് മാത്രമാണ് തീരുമാനത്തെ അനുകൂലിച്ചത്. കാരാട്ടിന്റെ ശാഠ്യാണ് കാരണം കാണിയ്ക്കല്‍ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കിയതിന് പിന്നില്‍.
അമേരിയ്ക്കയുമായുള്ള ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റായ തീരുമാനമായിരുന്നു. സ്വന്തം ശക്തി മനസ്സിലാക്കാതെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാകണമെന്ന് കാരാട്ടും ഒപ്പമുള്ളവരും വാശി പിടിച്ചു.
മുന്‍പിന്‍ നോക്കാതെയുള്ള പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് കൂട്ടുനില്ക്കാന് താന്‍ തയ്യാറായിരുന്നില്ല. അന്തരിച്ച മുതിര്‍ന്ന നേതാവ് ജ്യോതി ബസുവിന്റെ പിന്തുണ പലകാര്യങ്ങളിലും തനിയ്ക്കുണ്ടായിരുന്നുവെന്ന് സോമനാഥ് ആത്മകഥയില്‍ സ്മരിയ്ക്കുന്നു.
ആഗസ്റ്റ് 21ന് പ്രധാനമന്ത്രി മന്മോഹന് സിങാണ് ചാറ്റര്‍ജിയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications