ഡിസ്കവറി ഓഫീസില്‍ കടന്ന അക്രമി കൊല്ലപ്പെട്ടു

ബന്ദികളാക്കപ്പെട്ട മൂന്നു ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചതായി പൊലീസ് അറിയിച്ചു. നാല് മണിക്കൂര്‍ നീണ്ട ബന്ദി നാടകത്തിനൊടുവില്‍ നാല്പത്തിമൂന്നുകാരനായ ജെയിംസ് ലീയാണ് കൊല്ലപ്പെട്ടത്. സന്ധി സംഭാഷണങ്ങള്‍ക്കു ശേഷവും ജീവനക്കാര്‍ക്കു നേരെ ഇയാള്‍ തോക്കു ചൂണ്ടിയപ്പോഴാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു.
തോക്കുമായി ചാനല്‍ ഓഫീസില്‍ കടന്നുകയറിയ ഇയാള്‍ മൂന്ന് പേരെ ബന്ദിയാക്കിയതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 1900 ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു.
ചാനലിലെ പരിപാടികളെക്കുറിച്ചുള്ള ആക്ഷേപമാണു ജെയിസിനെ ആക്രമണത്തിനു പ്രേരിപ്പിച്ചത്. ചാനലിന്റെ പരിപാടികള്‍ പരിസ്ഥിതിക്കു ദോഷകരമാണെന്നാണു ജെയിംസിന്റെ ആക്ഷേപം.
2008 മുതല്‍ ഇയാള്‍ ചാനല്‍ ഓഫിസിന്റെ മുന്നിലെത്തി പ്രതിഷേധം നടത്താറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തു. ചാനലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പത്രത്തില്‍ ജെയിംസ് പരസ്യം കൊടുക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications