സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു
ബാബുഹ: സഹോദരിമാരായെ പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസിലെ ആറ് പ്രതികളിലൊരാള്‍ ജാര്‍ഖണ്ഡ് സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിലെ(എസ്ടിഎഫ്) പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അധികൃതര്‍ അറിയിച്ചു.
ബീഹാറിലെ കെയ്മൂര്‍ ജില്ലയിലെ മൊഹാനിയിയലെ ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസ് കെട്ടിടത്തിനുള്ളില്‍ വെച്ചാണ് സഹോദരിമാര്‍ ക്രൂരമായ പീഡനത്തിനിരയായത്. രാത്രി ബസ് കാത്തു നില്‍ക്കുന്നതിനിടെ ഇവിടെയെത്തിയ ആറംഗ സംഘം ഇവരെ വിജനമായ സ്ഥലത്തേക്ക് കടത്തിക്കൊണ്ടു പോവുകയും പീഡിപ്പിയ്ക്കുയുമായിരുന്നു.
കേസിലെ പ്രതിയായ ജാര്‍ഖണ്ഡ് എസ്ടിഎഫിലെ രാജ്നീത് സിങിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തിറഞ്ഞത്. പ്രതികൡ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ തുടരുകയാണ്.
ദസറ ആഘോഷത്തിനായി ബന്ധുവീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications