അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാവ്
ജയ്പൂര്‍: 2007ലെ അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെതിരേ രാജസ്ഥാന് തീവ്രവാദ വിരുദ്ധ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ഇന്ദ്രേഷ് ഗൂഢാലോചന നടത്തിയെന്നു 806 പേജുളള കുറ്റപത്രത്തില്‍ എടിഎസ് ആരോപിയ്ക്കുന്നു.
അജ്മീരിലും മറ്റിടങ്ങളിലും ബോംബ് വയ്ക്കാന്‍ യോഗത്തില്‍ പങ്കെടുത്തവരെ ചുമതലപ്പെടുത്തിയതും ഇന്ദ്രേഷാണ്. 2005 ഒക്ടോബര്‍ 30നു ജയ്പുരിലെ എംഐ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത് സമാജ് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ആറോളം ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തുവെന്ന് വിശദീകരിയ്ക്കുന്നു. കേസിലെ മുഖ്യപ്രതികളായ സുനില്‍ ജോഷി, പ്രഗ്യാസിങ് ഠാക്കൂര്‍ എന്നിവര്‍ വ്യാജ പേരില്‍ ഗസറ്റ് ഹൗസില്‍ കടന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
മലേഗാവ് സ്ഫോടനത്തിലെ മുഖ്യപ്രതിയാണു ഠാക്കൂര്‍. മുഖ്യപ്രതി സുനില്‍ ജോഷി മരിച്ചു. ആറു പ്രതികളില്‍ മൂന്നു പേര് ജുഡീഷ്യല്‍ കസ്റ്റഡിയിലും രണ്ടു പേര് ഒളിവിലുമാണ്.അതേസമയം തനിക്കെതിരേയുളള ആരോപണം നിഷേധിച്ച ഇന്ദ്രേഷ് തനിയ്ക്കെതിരെ നടക്കുന്ന്ത രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞു.
ആര്‍എസ്എസ്, അജ്മീര്‍ സ്ഫോടനം, പൊലീസ്, കുറ്റപത്രം
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications