വീഡിയോ ഗെയിം തടസപ്പെടുത്തിയ കുഞ്ഞിനെ കൊന്നു
ലണ്ടന്‍: വീഡിയോ ഗെയിം കളിയുടെ ലഹരിയ്ക്കിടെ ശല്യമുണ്ടാക്കിയ കുഞ്ഞിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ്.
വീഡിയോ ഗെയിം കളിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയതിനാണ് 15 മാസം പ്രായമായ കുഞ്ഞ് ഗാര്‍സി അല്‍കോക്ക് എന്ന യുവാവ് മര്‍ദ്ദിച്ചു കൊന്നത്. കുഞ്ഞിന്റെ അമ്മയുടെ കാമുകനായിരുന്നു ഇരുപത്തിയെട്ടുകാരനായ അല്‍കോക്ക്.
പോസ്റ്റമോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ദേഹത്ത് 35 മുറിവുകള്‍ ഉണ്ടായിരുന്നു. ഒരു കാര്‍ ആക്സിഡന്റില്‍ ഉണ്ടായേക്കാവുന്ന അത്രയും മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അല്‍കോക്ക് കുടുങ്ങിയത്. ഗാര്സിക്ക് 21 വര്‍ഷത്തെ തടവാണ് വിധിച്ചത്. മൂന്ന് ആഴ്ച്ചയായി കുഞ്ഞിനെ ഗാര്‍സി മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ക്ളയര്‍ ഫ്ളാനാഗാ(28)നാണ് കുഞ്ഞിന്റെ അമ്മ.
സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനും കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതിനും ക്ളയറിന് കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications