ജ്യോതി ലാബ്സ് രണ്ട് കമ്പനികളെ ഏറ്റെടുക്കും
300 കോടി രൂപ വരെ മുടക്കി രണ്ട് പ്രാദേശിക കമ്പനികളെ വാങ്ങാനാണ് ഇപ്പോള്‍ ജ്യോതി ലബോറട്ടറീസ് ഉദ്ദേശിയ്ക്കുന്നത്. വസ്ത്ര സംരക്ഷണ ഉല്പന്നങ്ങള് ഉണ്ടാക്കുന്ന കമ്പനികളെ വാങ്ങാനാണ് ജ്യോതി ലബോറട്ടറീസ് ഉദ്ദേശിയ്ക്കുന്നത്.
കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിയ്ക്കുന്ന സഫേദ്കെം ഇന്‍ഡസ്ട്രീസുമായി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന് പറഞ്ഞു. ഒരു ഏറ്റെടുക്കല്‍ പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാവും. രണ്ടാമത്തേത് ജനുവരിയിലുണ്ടാവാനാണ് സാധ്യത.
വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ജ്യോതി ലാബ്സില് മൂലധന നിക്ഷേപം ഈയിടെ നടത്തിയിരുന്നു. ഈ പണമായിരിയ്ക്കും ഏറ്റെടുക്കലിന് ഉപയോഗിയ്ക്കുക.
ഇപ്പോള്‍ പ്രധാനമായും ഉല്പന്നങ്ങള് തെക്കേ ഇന്ത്യയില്‍ മാത്രം വില്‍ക്കുന്ന കമ്പനിയാണ് ജ്യോതി ലബോറട്ടറീസ്. ഒരു ദേശീയ കമ്പനിയായി മാറുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഏറ്റെടുക്കലുകള്‍ നടത്തുന്നത്. ഇന്ത്യയിലെമ്പാടുമായി വൈകാതെ എട്ട് ലക്ഷം കടകളില്‍ ജ്യോതി ലാബിന്റെ ഉല്പന്നങ്ങള് ലഭ്യമാക്കും. ഈ വര്‍ഷം അവസാനത്തോടെ ഇത് 15 ലക്ഷം കടകളാക്കുകയാണ് ഉദ്ദേശം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications