നിത്യാനന്ദയ്ക്കൊപ്പമുള്ളത് രഞ്ജിത തന്നെ: സിഐഡി

സ്വാമിയോടൊപ്പമുള്ളത് താനല്ലെന്നും താന്‍ ഈ പ്രശ്നത്തില്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നുമുള്ള രഞ്ജിതയുടെ വാദത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
വീഡിയോ ടേപ്പ് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിലുള്ളത് രഞ്ജിത തന്നെയാണെന്ന് സിഐഡികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വീഡിയോ വ്യാജമാണെന്നും ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീ താന്‍ അല്ല എന്ന വാദവുമായി രഞ്ജിത കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ സി.ഡി ഹൈദരാബാദിലുള്ള ഫോറന്‍സിക് സയന്റിഫിക്ക് ലബോറട്ടറിയിലേക്ക് അയ്ക്കുകയായിരുന്നു.
നിത്യാനന്ദയുടെയും രഞ്ജിതയുടെയും വ്യത്യസ്ത ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും നിത്യാനന്ദയ്ക്കൊപ്പം ദൃശ്യങ്ങളിലുള്ളത് രഞ്ജിത തന്നെയാണെന്നും സ്ഥിരീകരിച്ചത്.
ദൃശ്യങ്ങള്‍ ഒന്നുകില്‍ മോര്‍ഫ് ചെയ്തതാണെന്നും അല്ലെങ്കില്‍ മറ്റൊരാളെ വച്ച് ചിത്രീകരിച്ചതാണെന്നുമാണ് രഞ്ജിത വാദിച്ചത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications