അനുമതിയില്ലാതെ ഗര്‍ഭച്ഛിദ്രം: ഡോക്ടര്‍ കുരുക്കില്‍
ദില്ലി: മാനഭംഗത്തിനിരയായ സ്ത്രീയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടറെ വിചാരണചെയ്യാന്‍ ദില്ലിയിലെ കോടതി തീരുമാനിച്ചു.
തന്നെ മാനഭംഗപ്പെടുത്തിയ മുന്‍ കാമുകന് പങ്കജ് മിത്തലിനെതിരെ പെണ്‍കുട്ടി നല്കിയ പരാതി പരിഗണിക്കവേയാണ്, നിയമവിരുദ്ധ ഭ്രൂണഹത്യ നടത്തിയ ഡോക്ടര്‍ നിഷ ജെയിനിനെക്കൂടി പ്രതി ചേര്‍ക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു തീരുമാനിച്ചത്.
നഗരത്തിലെ സരോജ ഹോസ്പിറ്റലിന്റെ മേധാവിയാണ് ഡോക്ടര്‍ നിഷ.പങ്കജ് മിത്തലിന്റെ താത്പര്യപ്രകാരമാണ് ഡോക്ടര്‍ പെണ്‍കുട്ടിയുടെ അനുമതി വാങ്ങാതെ ഗര്‍ഭം അലസിപ്പിച്ചതെന്നാണ് ആരോപണം.
ഇത് 1971ലെ ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഡോക്ടര്‍ നിഷയ്ക്ക് സമന്‍സ് അച്ചത്.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications