താരതമ്യ സംസ്കാര പഠനസമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ താരതമ്യ സംസ്കാരപഠന കോണ്‍ഫറന്‍സ് ജനവരി 27 മുതല്‍ 29 വരെ തിരുവനന്തപുരത്ത് നടക്കും. കേരള സര്‍വകലാശാലയുടെ കീഴിലുള്ള താരതമ്യ പഠന കേന്ദ്രമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
താരതമ്യ സംസ്കാരപഠനം ഒരു നവ കോളോണിയല്‍ വിചാരമാതൃകയിലേക്ക്- എന്നതാണ് സമ്മേളന വിഷയം. 'സംസ്കാരവും സാഹിത്യവും സംസ്ക്കാരവും ഭാഷയും, ഭാഷയും വ്യക്തിത്വവും, ലൈംഗികതയും ഭിന്ന സംസ്കാര പ്രതിനിധാനങ്ങളും' തുടങ്ങിയ വിഷയങ്ങളും സമ്മേളത്തിലെ പ്രധാന വിഷയങ്ങളാണ്. പ്രശസ്ത നിരൂപകനായ ഹരീഷ് ത്രിവേദി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ജിജെവി പ്രസാദ് തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും നൂറോളം വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുക്കും. ശ്രീകാര്യത്തെ മരിയറാണി കണ്വെന്ഷന് സെന്ററിലാണ് സമ്മേളനം.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 'ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കംപാരറ്റീവ് ലിറ്റരേച്ചര്‍, യൂണിവേഴ്സിറ്റ് ഓഫ് കേരള', തിരുവനന്തപുരം-695034 വിലാസത്തില്‍ ബന്ധപ്പെടണം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications