അഞ്ചില്‍ കുറഞ്ഞതൊന്നും നടക്കില്ല: ഗൗരിയമ്മ

അരൂരിനു പകരം ചേര്‍ത്തല വേണമെന്നും ജെഎസ്എസ് ആവശ്യപ്പെട്ടു.വാമനപുരം വിട്ടു തന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വേണമെന്നും ഗൗരിയമ്മ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാര്‍ച്ച് എട്ടോടെ ജെഎസ്എസിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാമെന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് അറിയിച്ചു.
കൊടുങ്ങല്ലൂര്‍, കായംകുളം പുതുതായി മാവേലിക്കര, തിരുവനന്തപുരം സെന്‍ട്രല്‍, ചേര്‍ത്തല എന്നീ സീറ്റുകളാണ് ജെഎസ്എസ്. ആവശ്യപ്പെട്ടത്.
കെ.കെ ഷാജു മത്സരിച്ച പന്തളം മണ്ഡലം ഇല്ലാതായതിനെത്തുടര്‍ന്നാണ് മാവേലിക്കരയ്ക്ക് അവകാശവാദം ഉന്നയിച്ചത്്. ഗൗരിയമ്മ മത്സരിച്ചിരുന്ന അരൂരിനു പകരം ചേര്‍ത്തല വേണമെന്നാണ് മറ്റൊരാവശ്യം. തിരുവനന്തപുരം സെന്‍ട്രല്‍ ഒഴിവാക്കിക്കൊണ്ട് മറ്റു നാലു സീറ്റുകളും നല്‍കാനുള്ള സാധ്യതയാണുള്ളത്.
വിമതരെ നിര്‍ത്തി ഘടകകക്ഷികളെ പരാജയപ്പെടുത്തുന്ന പരിപാടി കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു. അത്തരം സംഭവം ഇനി ഉണ്ടാവില്ലെന്നും അരൂരിലെ കാര്യത്തില്‍ നടപടി എടുത്തെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വെള്ളിയാഴ് മുതല്‍ മാര്‍ച്ച് ഏഴു വരെ മറ്റു ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനുശേഷം 8നു ഗൗരിയമ്മയുമായി ചര്‍ച്ച നടത്തും. ആദ്യം അവരുടെ പ്രശ്നം തന്നെ പരിഹരിക്കുമെന്നും തങ്കച്ചന് വ്യക്തമാക്കി. പുതുതായി വന്ന കക്ഷികള്‍ക്കുവേണ്ടി എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്നും തങ്കച്ചന് അറിയിച്ചു.
വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഗൗരിയമ്മയ്ക്കൊപ്പം കെകെ ഷാജു, രാജന്‍ബാബു, ഉമേഷ് ചള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചര്‍ച്ചയ്ക്ക് എത്തിയിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications