കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ അജിതയെ തടഞ്ഞു
വേങ്ങര: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിയ്ക്കുന്ന വേങ്ങരയില്‍ പ്രചാരണത്തിനെത്തിയ കേരള സ്ത്രീവേദി കണ്‍വീനര്‍ അജിതയെയും സംഘത്തെയും യുഡിഎഫ് പ്രവര്ത്തകര്പ്രസംഗിക്കാനനുവദിച്ചില്ല. അജിതയുടെ വേദിക്കു മുന്പില് പ്രതിഷേധമുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസും യുഡിഎഫ് നേതാക്കളും ഇടപെട്ടാണ് പിരിച്ചുവിട്ടത്.
പ്രചാരണത്തിനെത്തിയ നാലരയോടെ ഇവിടെയെത്തിയ സംഘത്തെ രണ്ടുമണിക്കൂറിനുശേഷം സിഐ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരിച്ചയച്ചു. മുന്‍കൂട്ടി അനുമതി തേടാതിരുന്നതിനാലാണ് അജിതയ്ക്ക് പ്രസംഗിക്കാന്‍ സൌകര്യം ഒരുക്കാന്‍ കഴിയാതിരുന്നതെന്ന്് പൊലീസ് പറഞ്ഞു.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ഐഎന്‍എല്‍ നേതാവ് പി. മൊയ്തീന്‍കുട്ടിയുടെ പേരിലായിരുന്നു പൊതുയോഗത്തിന് മൈക്ക് അനുമതി കൊടുത്തത്. പ്രസംഗത്തിന് അവസരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അനുമതി വാങ്ങി വേങ്ങരയില്‍ പ്രസംഗിക്കുമെന്നും അജിത പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി സമുദായത്തിന്റെ ശത്രുവാണെന്ന് അവര്‍ ആരോപിച്ചു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications