കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ അജിതയെ തടഞ്ഞു
വേങ്ങര: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിയ്ക്കുന്ന വേങ്ങരയില്‍ പ്രചാരണത്തിനെത്തിയ കേരള സ്ത്രീവേദി കണ്‍വീനര്‍ അജിതയെയും സംഘത്തെയും യുഡിഎഫ് പ്രവര്ത്തകര്പ്രസംഗിക്കാനനുവദിച്ചില്ല. അജിതയുടെ വേദിക്കു മുന്പില് പ്രതിഷേധമുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസും യുഡിഎഫ് നേതാക്കളും ഇടപെട്ടാണ് പിരിച്ചുവിട്ടത്.
പ്രചാരണത്തിനെത്തിയ നാലരയോടെ ഇവിടെയെത്തിയ സംഘത്തെ രണ്ടുമണിക്കൂറിനുശേഷം സിഐ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരിച്ചയച്ചു. മുന്‍കൂട്ടി അനുമതി തേടാതിരുന്നതിനാലാണ് അജിതയ്ക്ക് പ്രസംഗിക്കാന്‍ സൌകര്യം ഒരുക്കാന്‍ കഴിയാതിരുന്നതെന്ന്് പൊലീസ് പറഞ്ഞു.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ഐഎന്‍എല്‍ നേതാവ് പി. മൊയ്തീന്‍കുട്ടിയുടെ പേരിലായിരുന്നു പൊതുയോഗത്തിന് മൈക്ക് അനുമതി കൊടുത്തത്. പ്രസംഗത്തിന് അവസരം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അനുമതി വാങ്ങി വേങ്ങരയില്‍ പ്രസംഗിക്കുമെന്നും അജിത പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി സമുദായത്തിന്റെ ശത്രുവാണെന്ന് അവര്‍ ആരോപിച്ചു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications