തല്ലിക്കൂട്ടിയ സര്‍ക്കാരുണ്ടാക്കില്ല: വിഎസ്

വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കില്ല. വര്‍ഗീയ സാമ്രാജ്യ ശക്തികളെ യുഡിഎഫ് കൂട്ടുപിടിച്ചതായി അദ്ദേഹം ആരോപിച്ചു. ശനിയാഴ്ച ഉച്ചയോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും. തുടര്‍ന്ന് താന്‍ തിരിച്ചുപോരുമെന്നും വി.എസ് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിക്ക് തെറ്റുപദ്ധതിയോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായെന്നു വേണും കരുതാന്‍. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും. പാര്‍ട്ടിയില്‍ നയപരമായ സ്വാധീനം ഇനിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതീക്ഷിക്കാമെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ വിരുദ്ധ തെരഞ്ഞെടുപ്പ് ഫലമല്ല ഇത്. സര്‍ക്കാര്‍ അനുകൂലമായ ജനവിധിയാണ്. ചി സാമുദായിക ശക്തികളും മറ്റും നടത്തിയ ഇടപെടല്‍ മൂലമാണ് ചില സീറ്റുകളില്‍ യുഡിഫിന് വിജയിക്കാന്‍ കഴിഞ്ഞത്.
ബംഗാളില്‍ പാര്‍ട്ടി നയപരമായ പല നിലപാടുകളില്‍ നിന്ന് മാറി തെറ്റായി രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതാണ് അവിടെ പാര്‍ട്ടി സംഭവിച്ച പരാജയം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications