വിഎസ് ഫാക്ടര്‍ രക്ഷിച്ചു; പക്ഷേ പിബിയില്‍......?

ജൂണ്‍ രണ്ടാം വാരം ഹൈദരാബാദില്‍ ചേരുന്ന സിപിഎം യോഗത്തിലും വിഎസിനെ പിബിയില്‍ തിരിച്ചെടുക്കുന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പിന് ശേഷം നടന്ന സിപിഎം യോഗങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നിരുന്നില്ല.
എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയില്‍ നടന്ന പിബി യോഗത്തില്‍ വിഎസ് ഫാക്ടര്‍ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് 68 സീറ്റ് ലഭിക്കാന്‍ അനുകൂല ഘടകമായി എന്ന് വിലയിരുത്തിയിരുന്നു. ഇക്കാര്യം സമ്മതിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സംസ്ഥാന സമിതിയും അംഗീകരിക്കുകയുണ്ടായി.
ഇതുവരെയെന്നപോലെ ഇപ്പോഴും വിഎസ് പിബിയില്‍ തിരിച്ചെത്തുന്നതിന് കേരളത്തിലെ സിപിഎം ഔദ്യോഗിക പക്ഷത്തിന് വലിയ താല്പര്യമില്ലെന്നാണ് സൂചന.
പിബി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ ഹൈദരാബാദ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനിടയുള്ളു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications