ശ്രേയാംസിന്റെ ഭൂമിയിലേയ്ക്ക് ആദിവാസി മാര്‍ച്ച്
വയനാട്: എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ കാപ്പിത്തോട്ടത്തിലേയ്ക്ക് ആദിവാസികള്‍ മാര്‍ച്ച് നടത്തി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഎം പ്രവര്‍ത്തകരും ആദിവാസികളും കൃഷ്ണഗിരിയിലെ ഭൂമിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രനാണ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്.
ഭൂമിയില്‍ കയറി കുടില്‍ കെട്ടി പ്രതിഷേധിക്കാന്‍ ആലോചിയ്ക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എന്നാല്‍ ഭുമി തിരിച്ചു പിടിയ്ക്കാനുള്ള ശ്രമം മൂന്നു മാസത്തിനകം തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
എംവി ശ്രേയാംസ് കുമാര്‍ എംഎല്‍എ കൈവശം വച്ചിരിയ്ക്കുന്ന 16 ഏക്കര്‍ ഭൂമി സര്‍ക്കാറിനു വിട്ടു കൊടുക്കണമെന്ന സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന് ബഞ്ച് വിസമ്മതിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications