റൗഫിന്റെ പരാതി ഏത് സൂപ്പറിനെതിരെ?

കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മുസ്ലീം ലീഗില്‍ കോളിളക്കം സൃഷ്ടിച്ച കെഎ റൗഫിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ സാഹചര്യത്തില്‍ പ്രാധാന്യമേറുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റൗഫ് പേരെടുത്തു പറയാതെ സൂപ്പര്‍താരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഭൂമിയിടപാടിന്റെ പേരില്‍ തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറും ദുബായിലെ ഒരു മലയാളി വ്യവസായിയുമുള്പ്പെട്ട ലോബിയാണെന്നായിരുന്നു റൗഫിന്റെ ആരോപണം. മഹാരാഷ്ട്രയിലെ ഒരു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞശേഷമാണ് റൗഫ് വാര്‍ത്താ സമ്മേളനം നടത്തിയത്.
മഹാരാഷ്ട്രയില്‍ ഞാന്‍ വാങ്ങിയ ഭൂമിയുടെ ചുറ്റും ഇവര്‍ രണ്ടായിരം ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അവിടെ മരം മുറിച്ച് കടത്തി റബര്‍ കൃഷി നടത്തുകയാണ്. എന്റെ ഭൂമി കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എനിക്കെതിരായ കേസ് കെട്ടിച്ചമച്ചത്. ഒരു സൂപ്പര്‍താരത്തിന്റെ ഭൂമിക്കച്ചവടം ചൂണ്ടിക്കാട്ടിയാണ് റൗഫ് ഈ ആരോപണം ഉന്നയിച്ചത്.
അടുത്ത പേജില്‍
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications