ഹിജഡയെ ലൈംഗികമായി പീഡിപ്പിച്ചവര്‍ പിടിയില്‍
ചെന്നൈ: ഹിജഡയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കരണയില്‍ താമസിക്കുന്ന 34 വയസ്സ് പ്രായമുള്ള ഹിജഡയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍(24), സുരേഷ് (21), അശോക് കുമാര്‍(20) എന്നിവരാണ് അറസ്റ്റുചെയ്തത്.
മാനഭംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായ ഹിജഡയെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിലും തലയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ജോലി ചെയ്യുന്ന ഹിജഡ രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് തിരിച്ചത്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയില്ല.
അടുത്ത ദിവസം ഹിജഡയെ റോഡരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ട് പരിസരവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications