മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി: വിഎസ്,

പാമോയില്‍ കേസ് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ കേസാണ്. അതില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടരുത്. താനും ഇതുപോലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരിക്കെ ഒട്ടേറെ കേസുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ സവന്തമായി കേസ് നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയമിച്ച അഡ്വക്കറ്റ് ജനറലിനെയോ പബ്ളിക് പ്രോസിക്യൂട്ടറെയോ ഉപയോഗിച്ചിട്ടില്ല.
ഉമ്മന്‍ ചാണ്ടി വിളിച്ചപ്പോള്‍ നേരിട്ട് വന്നുകണ്ട അഡ്വക്കറ്റ് ജനറലും പബ്ളിക് പ്രോസിക്യുട്ടറും സത്യപ്രതിജ്ഞ ലംഘിച്ചു എന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് കുറ്റപ്പെടുത്തി.
കോടിയേരിയുടെ വാര്‍ത്താസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിഎസ് സമ്മതിച്ചു. തന്നോടാലോചിയ്ക്കാതെയാണ് കോടിയേരി വാര്‍ത്താ സമ്മേളനം നടത്തിയത്. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് തടിതപ്പാന്‍ മുഖ്യമന്ത്രി സഹായിച്ചത് ഇതാണ്.
ഇപ്പോഴും കൊക്കകോളയുടെ ഉപദേശകനായി തുടരുന്ന തരുണ്‍ ദാസിനെ സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ തീരമാനം വെള്ളമൂറ്റ് കമ്പനികളുമായി ചങ്ങാത്തതിലാണ് എന്നതിന്റെ സൂചനയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications