ചാണ്ടിയുടെ ഓഫീസില്‍ കോള്‍ സെന്റര്‍ തുടങ്ങി

പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്.
മൂന്നു ഷിഫ്റ്റുകളിലായി 16 ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ കോള്‍സെന്ററില്‍ സേവനത്തിനുണ്ടാകും. ഇതിനായി ഏഴുഫോണുകള് ഓഫീസില്‍ സജീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ലഭിക്കുന്ന പരാതി ഉടന്‍ തന്നെ ബന്ധപ്പെട്ട സെക്രട്ടറിയെ അറിയിച്ച് നടപടിക്ക് നീക്കമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
18004251076 എന്ന നമ്പറിലാണ് പരാതികള്‍ നല്‍കേണ്ടത്. ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്നും 1076 എന്ന നമ്പറിലും വിളിച്ച് പരാതി അറിയിക്കാം. വിദേശത്തുനിന്ന് വിളിക്കുന്നവര്‍ 04711076 എന്ന നന്പറില്‍ വിളിക്കണം. മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലൂടെയും പരാതി അറിയിക്കാം.
കോള്‍ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍തന്നെ ലഭിച്ച ആശ്രിതനിയമനം സംബന്ധിച്ച പരാതി നേരിട്ട് സ്വീകരിച്ച് ഉമ്മന്‍ ചാണ്ടി പരിഹാരം നിര്‍ദ്ദേശിച്ചു.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications