ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ചു

പത്തനാപുരത്ത് നടത്തിയ പ്രസംഗത്തില്‍ ഗണേഷ് കുമാര്‍ വിഎസിന് ഞരമ്പുരോഗമാണെന്നും കാമഭ്രാന്താണെന്നും പറഞ്ഞതിനെതിരെ സംസ്ഥാനത്ത് ഇപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഗണേഷിന്റെ പരാമര്‍ശം ശരിയായില്ലെന്നാണ് യുഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഗണേഷ് പൊലീസ് അകമ്പടിയില്ലാതെ പുറത്തുവന്നാല്‍ ആക്രമിക്കുമെന്ന എസ്എഫ്ഐയും ഡിവൈഎഫ്ഐയും വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സുരേഷിന് പ്രത്യേകം പൊലീസ് എസ്കോര്‍ട്ട് സജ്ജമാക്കിയിട്ടുണ്ട്.
വിവാദപ്രസംഗത്തെത്തുടര്ന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച കോഴിക്കോട്ട് ഗണേഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയിരുന്നു.
ഇതിനിടെ ഗണേഷ്കുമാറിന്റെയും പി.സി. ജോര്‍ജിന്റെയും വിവാദ പ്രസ്താവനകള്‍ അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിയുന്നത്ര ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കുന്നതിന് നടപടിസ്വീകരിക്കുമെന്നും പ്രശ്നം എല്‍ഡിഎഫ് രാഷ്ട്രീയമായി നേരിടുകയാണെങ്കില്‍ അതേരീതിയില്‍തന്നെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications