കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗോവിന്ദച്ചാമിക്ക് നേരെ കയ്യേറ്റശ്രമം
വിധി കേള്‍ക്കാന്‍ വന്‍ ജനകൂട്ടം കോടതി പരിസരത്ത് എത്തിയിരുന്നു. ഏറെ ബുദ്ധിമുട്ടിയാണു ഗോവിന്ദച്ചാമിയെ പൊലീസ് പുറത്തെത്തിച്ചത്. സൗമ്യ വധക്കേസിലെ ഏക പ്രതിയായ ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിയ്‌ക്കെതിരേ കൊലപാതകം, ബലാത്സംഗം, മോഷണം ഉള്‍പ്പെടെ 15 കുറ്റങ്ങളാണു തൃശൂര്‍ അതിവേഗ കോടതി ചുമത്തിയത്. എന്നാല്‍ കുറ്റം നിഷേധിച്ച പ്രതി വികലാംഗനെന്ന പരിഗണന നല്‍കണമെന്നും അപേക്ഷിച്ചു.
നേരത്തെ കേസിന്റ വിചാരണവേളയില്‍ കോടതി പരിസരത്തു വച്ചു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോവിന്ദച്ചാമിയെ കൈയേറ്റം ചെയ്തിരുന്നു.
English summary
According to the prosecution, 30-year-old Govindachamy hailing from Virudhachalam in Tamil Nadu had assaulted Soumya in the ladies compartment of the Kochi-Shornur Passenger train on February 1 and pushed her out of the running train immediately after it left the Vallathol Nagar railway station.
Story first published: Monday, October 31, 2011, 14:08 [IST]