കിളിരൂര്‍: വിഐപി വിവാദം വീണ്ടും കൊടിയേറുന്നു

കോട്ടയം മാതാ ആശുപത്രിയില്‍ പീഡനത്തിന് ഇരയായ ശാരിയെ ചികില്‍സിച്ച ഡോ.ശങ്കരന് ശനിയാഴ്ച സിബിഐ കോടതിയില്‍ നല്കിയ മൊഴിതെറ്റാണെന്നാണ് അജിതയുടെ വാദം. വനിതാ കമ്മീഷന് അംഗമായിരുന്ന മീനാക്ഷി തമ്പാന്, മുന്‍ മന്ത്രി പി കെ ശ്രീമതി, അന്വേഷി പ്രസിഡന്റ് അജിത എന്നിവര്‍ ശാരിയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ മൊഴിനല്‍കിയിട്ടുള്ളത്.
എന്നാല്‍ ഡോക്ടര്‍ ശങ്കരന് അനുമതി നിഷേധിച്ചതിനാന് കുട്ടിയെ കാണാന്‍ പറ്റിയിട്ടില്ല. വിഐപിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില മോശമാണെന്നും കാണാനാവില്ലെന്നുമാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. തീര്‍ച്ചയായും വിഐപി ആരാണെന്ന് ഡോക്ടര്‍ ശങ്കരന് വ്യക്തമായി അറിയാം.
അതിനിടെ വിഐപി വിവാദം വീണ്ടും മുന്‍ ആഭ്യന്തരമന്ത്രിയിലേക്ക് 'നീളുന്നു'. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ശാരിയെ സന്ദര്‍ശിച്ചുവെന്ന് മൊഴി നല്കിയ ഡോ.ശങ്കരന് എന്തുകൊണ്ടാണ് കൊടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ച കാര്യം മൂടിവയ്ക്കുന്നതെന്ന് കുട്ടിയുടെ പിതാവ് സുരേന്ദ്രന് ചോദിക്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications