പുരുഷന്മാരെ പീഡിപ്പിച്ച സ്ത്രീകള്‍ക്ക് വധഭീഷണി

ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പലപ്പോഴും വധഭീഷണി നേരിടുന്നുണ്ടെന്നാണ് വാദം. ഇവരെ അക്രമിയ്ക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നുവെന്നും പ്രതിഭാഗം വക്കീല്‍ കോടതിയെ ബോധിപ്പിച്ചു. ഇവരെ എവിടെക്കണ്ടാലും ജനം അക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. ഇവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ-അഭിഭാഷകനായ ഡുമിസാനി പറഞ്ഞു.
വധഭീഷണി കണക്കിലെടുത്ത് ജനുവരി 26ന് തീരുമാനിച്ച വിചാരണത്തീയതി മുന്നോട്ടാക്കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
സഹോദരിമാരായ നെത്സായി നൊഹ്വാര(24), സോഫി (26), റോസ്മേരി(28) എന്നിവരാണ് ഒക്ടോബര്‍ ആദ്യം പൊലീസിന്റെ പിടിയിലായത്. യുവതികളിലൊരാളുടെ കാമുകനായ തുലാനി(24)യെന്നയാളും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്നുറ് ഡോളര്‍ കെട്ടിവച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവര്‍ക്ക് നേരെ വധഭീഷണികള്‍ ഉണ്ടായ കാര്യം അഭിഭാഷകന് വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ 19കാരനായ യുവാവിനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തി ഇവര്‍ പീഡിപ്പിച്ചിരുന്നു. ആഗസ്റ്റ് 22ന് ഒരു പട്ടാളക്കാരനും പിന്നീട് പൊലീസുകാരനും ഇവരുടെ പീഡനങ്ങള്‍ക്ക് ഇരയായി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications