ചിദംബരത്തിനെതിരെ പിടി തോമസിന്റെ സമരം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ പ്രസ്താവന നിരുത്തരവാദപരമായിപ്പോയി. ചിദംബരം തമിഴ്നാടിന്റെ മാത്രമല്ല കേരളത്തിന്റെയും അഭ്യന്തരമന്ത്രിയാണ്. തമിഴ്നാടിന്റെ മാത്രം ആഭ്യന്തര മന്ത്രിയായി അദ്ദേഹം തരംതാഴരുത്- തോമസ് പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവന കേരളത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതും ഒരു ആഭ്യന്തര മന്ത്രിക്കു ചേരാത്തതുമായിരുന്നുവെന്നും ചിദംബരം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും വിഷയത്തില്‍ സുപ്രീം കോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്നുമുള്ള ചിദംബരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.
ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താന ചിദംബരം പിന്‍വലിച്ചിരുന്നു.
എന്നാല്‍ സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമായിരിക്കുമെന്ന പ്രസ്താവന അദ്ദേഹം പിന്‍വലിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പി.ടി തോമസ് എം.പിയുടെ പ്രതിഷേധം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications