ബാഗ്ദാദില്‍ സ്ഫോടനം, 24 മരണം

മോട്ടോര്‍സൈക്കിളില്‍ ഫിറ്റ് ചെയ്ത ഒരു ബോംബും റോഡരികിലായി മൂന്നോളം സ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെട്ട സ്ഫോടകവസ്തുക്കളുമാണ് പൊട്ടിത്തെറിച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ തുടര്‍ന്ന് രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കൂടിയാണ് ഈ സ്ഫോടനങ്ങള്‍. ഡിസംബര്‍ 22നുണ്ടായ ആക്രമണത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്.
ഷിയാ, കുര്‍ദിഷ് തര്‍ക്കം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കാണ് വലിച്ചിഴയ്ക്കുന്നതെന്ന നിരീക്ഷണം ശക്തമാണ്. തെക്കന്‍ ഇറാഖില്‍ ഷിയാ വിഭാഗത്തിനും വടക്കന്‍ ഇറാഖില്‍ കുര്‍ദിഷ് വിഭാഗത്തിനുമാണ് ഭൂരിപക്ഷമുള്ളത്. സദ്ദാം ഹുസൈന്റെ ഭരണകാലത്തും തുടര്‍ന്ന് അമേരിക്കന്‍ സേനയുടെ കാലത്തും വിധ്വംസക പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണ് ചെയ്തിരുന്നത്.
More From
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications