കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തു

കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തുകൊണ്ടാണ് ഡെഫി തങ്ങളുടെ പ്രണയത്തെ ലോകപ്രശസ്തമാക്കിയിരിക്കുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഡെഫിയും കാമുകി സരിണ്യ കംസൂക്കും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
എന്നാല്‍ വിവാഹസ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന സരിണ്യ വിവാഹത്തിന് ഏതാനും നാള് മുമ്പ് ഒരു വാഹനാപകടത്തില്‍ മരിച്ചു.
മരിച്ചെങ്കിലും കാമുകിയെ മറക്കാന്‍ ഡെഫിയ്ക്ക് സാധിച്ചില്ല. തങ്ങളുടെ ഇരുവരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്ന വിവാഹം നടത്താന്‍ തന്നെയായിരുന്നു ഡെഫിയുടെ തീരുമാനം. അങ്ങനെ സരിണ്യയുടെ ജീവനറ്റ ശരീരത്തില്‍ ഡെഫി വിവാഹമോതിരം ചാര്‍ത്തി.
സുറിന് നഗരത്തില്‍ ജനുവരി നാലിന് ബുദ്ധമതാചാരപ്രകാരമായിരുന്നു ഡെഫി മൃതദേഹത്തെ വിവാഹം ചെയ്തത്. അത്യപൂര്‍വ്വമായ ഈ കാഴ്ച തായ് നാഷണല്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു.
വിവാഹച്ചടങ്ങിന് പിന്നാലെ സരിണ്യയുടെ ശവസംസ്കാരച്ചടങ്ങളുകളും നടന്നു. പിന്നീട് ഡെഫി വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications