മകളുടെ കാമുകന്റെ അമ്മയെ പീഡിപ്പിച്ചു
അഹമ്മദാബാദ്: മകള്‍ ഒളിച്ചോടിയതില്‍ കുപിതനായ പിതാവ് കൂടെപോയ യുവാവിന്റെ മാതാവിനെ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ പിതാവും ഗുണ്ടകളും ഏറെ തിരഞ്ഞിട്ടും ഒളിച്ചോടിയവരെ കുറിച്ച് യാതൊരു വിവരവും കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു ഈ ആക്രമണം.
യുവാവിന്റെ മാതാവിനെയും മാതാവിന്റെ സഹോദരിയെയും ഗുണ്ടകളുടെ സഹായത്തോടെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഒളിച്ചോടിയ രേണുക(20), ദീപക്(22) എന്നിവര്‍ സര്ഖെജിലുള്ള ഒരു സ്ഥലത്ത് ഒളിച്ചുതാമസിക്കുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ച് ദീപകിന്റെ മാതാവായ ലീലയും സഹോദരി കോകിലയും കൂടി അവിടെയെത്തി.
ഈ സമയത്തു തന്നെ പെണ്‍കുട്ടിയുടെ പിതാവായ സുരേഷ് ഭിലും മാതാവായ നന്ദയും പത്തോളം ഗുണ്ടകളോടൊപ്പം സ്ഥലത്തെത്തി. ലീലയെയും കോകിലയെയും തട്ടികൊണ്ടു പോയ സംഘം ക്രൂരമായ മര്‍ദ്ദനങ്ങളാണ് അഴിച്ചുവിട്ടത്. ഇരുവരില്‍ നിന്നും ഒളിച്ചോടിയവര്‍ താമസിക്കുന്ന സ്ഥലം മനസ്സിലാക്കാതെ വന്നപ്പോള്‍ സുരേഷ് ഇരുവരെയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications