പിള്ളയെ വിളിച്ചവരെല്ലാം കുടുങ്ങും?

തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് പിള്ളയുമായി ഫോണില്‍ സംസാരിച്ചവരുടെയെല്ലാം പൂര്ണമേല്വിലാസങ്ങളോടുള്ള പട്ടിക നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷാകാലയളവില്‍ 216 പേരുമായി ബാലകൃഷ്ണപിള്ള ഫോണില്‍ ബന്ധപ്പെട്ടതായാണ് രേഖകള്‍.
വാളകത്ത് അധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുമായി പിളള ഫോണില്‍ സംസാരിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.
തടവു ശിക്ഷ അനുഭവിക്കുന്നയാള്് ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് തടവിലായിരിക്കുമ്പോള്‍ പിള്ള ഒട്ടേറെ പേരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയത്.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications