നോക്കുകൂലി കിട്ടിയില്ല; കരാറുകാരനെ തല്ലി
കഴക്കൂട്ടം: നോക്കുകൂലി നല്കാന് വിസമ്മതിച്ച കരാറുകാരനെ തല്ലിച്ചതച്ചതായി പരാതി. കണ്ണമ്മൂല സ്വദേശി ലാലിനെ (39)യാണ് പതിനഞ്ചോളം വരുന്ന ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഫെബ്രുവരി 14ന് ടെക്നോപാര്‍ക്കില്‍ യു.എസ്.ടി. ഗ്ലോബല്‍ എന്ന കമ്പനിയ്ക്കുവേണ്ടി ലാല്‍ കൊണ്ടുവന്ന ജനറേറ്റര്‍ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് 8000 രൂപ തരാമെന്നും അതിന് വൗച്ചര്‍ തരണമെന്നും ലാല്‍ യൂണിയനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കൂടുതല്‍ തുക വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. തര്‍ക്കത്തെ തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിന് നോക്കുകൂലി നല്‍കേണ്ടതില്ലെന്ന് ലേബര്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജനറേറ്റര്‍ ഇറക്കിയ ശേഷം മടങ്ങിയ ലോറിയെ തൊഴിലാളികള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ലോറി ഡ്രൈവറെ രക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ ടെക്നോപാര്ത്തിന് മുന്നിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ലാലിനെ തൊഴിലാളികളുടെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications