അനഘയെ പിതാവ് പീഡിപ്പിച്ചതിന് തെളിവില്ല: കോടതി

അനഘ പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 24 മുതല്‍ 25 മണിക്കൂറുകള്‍ക്ക് മുന്‍പാണെന്നാണ് സിബിഐയുടെ വാദം. ഈ സമയത്ത് പെണ്‍കുട്ടി വീടിന് പുറത്തു പോവുകയോ വീട്ടിലേയ്ക്ക് മറ്റാരും വരികയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വീട്ടിലുള്ള ഒരേ ഒരു പുരുഷനും അനഘയുടെ പിതാവുമായ നാരായണന് നമ്പൂതിരി തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും സിബിഐ സമര്‍ഥിക്കുന്നു.
എന്നാല്‍ അനഘ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് മരണത്തിന് 15 ദിവസം മുന്‍പാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് വച്ചു നോക്കുമ്പോള്‍ സിബിഐയുടെ വാദം തെറ്റാണെന്ന് മനസ്സിലാക്കാം. ഇനി ഏത് ഏജന്‍സി അന്വേഷിച്ചാലും കവിയൂര്‍ കേസ് തെളിയിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications