ബോഫോഴ്സ്: രാജീവ് ഗാന്ധിക്ക് കോഴ ലഭിച്ചില്ല

ബോഫോഴ്സ് ആയുധ ഇടപാടില്‍ സ്വീഡന്റെ മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമക്കിനും രാജീവ് ഗാന്ധിയ്ക്കും കോഴ ലഭിച്ചതായി അറിയില്ല. എന്നാല്‍ ഇടപാടില്‍ എന്താണ് നടന്നതെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു.
കേസില്‍ ക്വത്റോച്ചിയ്ക്കെതിരെ വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും അയാളെ സംരക്ഷിക്കാനാണ് രാജീവ് ഗാന്ധി ശ്രമിച്ചത്. കേസില്‍ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടത്. സ്വീഡനിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നടന്നത്.
കേസില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് യാതൊരു പങ്കുമില്ലെന്നും ലിന്‍ഡ്സ്ട്രോം പറഞ്ഞു. കേസിലേയ്ക്ക് ബച്ചന്റെ പേര് വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷണോദ്യോഗസ്ഥരാണെന്നും ലിന്‍ഡ്സ്ട്രോം ഒരു സ്വീഡിഷ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് ബോഫോഴ്സ് ആയുധ ഇടപാട് നടന്നത്. മുന്‍പ് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇന്ത്യന്‍ പത്ര പ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന് കൈമാറിയത് ലിന്‍ഡ്സ്ട്രോമായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications