ഭൂമിദാനക്കേസ്: വിഎസിന് താത്കാലിക ആശ്വാസം

വി.എസ് മുഖ്യമന്ത്രിയായിരിക്കെ സോമന്റെയും ഭാര്യയുടെയും പേരില്‍ കാസര്‍കോട് ഷേണി വില്ലേജില്‍ 2.33 ഏക്കര്‍ ഭൂമി അനുവദിച്ചുവെന്നാണ് കേസ്.
കേസില്‍ എതിര്‍കക്ഷികളായ കേരളാ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സോമന് വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ തടയണമെന്നും അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചു.
കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്കി. പ്രതികാര നടപടികള്‍ പാടില്ലെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. 11 പേരാണു കേസില്‍ പ്രതികള്‍. നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്കിയതിന് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയും അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കാന്‍ വിജിലന്‍സ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications