രാജി തീരുമാനം:യെഡിയൂരപ്പ പിന്മാറി

നിലവിലെ പ്രതിസന്ധിക്ക് കാരണം കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയാണ് എന്നാണ് യെഡിയൂരപ്പ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സദാനന്ദ ഗൗഡയ്ക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനമാണ് പത്ര സമ്മേളനത്തില്‍ യെഡിയൂരപ്പ ഉയര്‍ത്തിയിരിക്കുന്നത്.
അനന്തകുമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തുകയാണ് എന്നാരോപിച്ച യെഡിയൂരപ്പ ഇദ്ദേഹവും കര്‍ണ്ണാടക ബിജെപിയിലെ പ്രതിസന്ധിക്ക് കാരണം ആണ് എന്ന് അഭിപ്രായപ്പെട്ടു.
യെഡിയൂരപ്പയ്ക്കെതിരെയുള്ള ഖനി അഴിമതി കേസ് സിബിഐ അന്വേഷിക്കണം എന്ന കോടതി ഉത്തരവിന് തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ പിന്താങ്ങുന്ന വിഭാഗം രാജി ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ നിധിന് ഗഡ്കരിക്കെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ട യെഡിയൂരപ്പ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വാനോളം പുകയ്ത്തുകയും ചെയ്തിരുന്നു നേരത്തെ. ഇത് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് കുടിയേറും എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടിയിരുന്നു.
-
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു












Click it and Unblock the Notifications